13/08/2026
കരിപ്പൂർ ഹജ്ജ് എംബർകേഷൻ പോയന്റ്
തകർത്തിക്കൊണ്ടിരിക്കുന്ന ലോബികൾക്ക് എതിരെ ശക്തമായ പ്രതികരണങ്ങളുമായി ജനപ്രതിനിധികൾ സ്വമേധയാ രംഗത്ത് വര ണം,
ഇന്ത്യയിലെ മികച്ച ഏറ്റവും വലിയ രണ്ടാ മത്തെ ഹജ്ജ് ഹൗസ് കാലിക്കറ്റ് കരിപ്പൂരിൽ ഉണ്ട്, കോടിക്കണക്കിന് രൂപ ചെലവാക്കി സ്ത്രീകൾക്കായി പ്രത്യേക ബ്ലോക്ക് വർഷ ങ്ങൾക്ക് മുമ്പേ നിർമ്മിച്ചിട്ടുണ്ട്,
എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും അകാ രണമായി കരിപ്പൂർ ഹജ്ജ് എമ്പാർ കേഷൻ
പോയന്റ് അവസാനിപ്പിക്കാനായി സ്വകാര്യ ലോബികൾ ഗൂഢാലോചനകൾ നടത്തി ക്കൊണ്ടേയിരിക്കുമ്പോഴും പ്രദേശത്തെ ജന പ്രതിനിധികളും, കരിപ്പൂർ വിമാനത്താവള ത്തെ സംരക്ഷിക്കേണ്ട വരും മൗനം അവലം ബിച്ചു കൊണ്ടേയിരിക്കുന്നു.
കണ്ണൂരിൽ നിന്നും ജിദ്ദയിലേക്കും, കരിപ്പൂരി ൽ നിന്നും ജിദ്ദയിലേക്കും ഒരേ ദൂരമാണുള്ള ത്, കരിപ്പൂരിൽ നിന്നും - കണ്ണൂരിൽ നിന്നും
രണ്ടു വർഷം മുമ്പ് 320 വിമാനങ്ങളായിരുന്നു ഹജ്ജിനായി ഉപയോഗിച്ചത്,ഒരേ ദൂരം - ഒരേ വിമാനം -എന്നാൽ കരിപ്പൂരിൽ നിന്ന് 42,000 രൂപ ഹാജിമാരിൽ നിന്നും ടിക്കറ്റിനത്തിൽ അധികമായി ഈടാക്കികൊണ്ടായിരുന്നു
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തെയും, ഹജ്ജ് എംബാർക്കേഷൻ പോയി ന്റും തകർക്കാനായി വലിയ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർരണം.
അടുത്ത വർഷമെങ്കിലും കരിപ്പൂരിൽ നിന്നു ള്ള ഹജ്ജ് പഴയതുപോലെ ശാക്തീകരിക്ക ണം-12000 ആളുകൾ വരെ ഹജ്ജിനുവേണ്ടി തെരഞ്ഞെടുത്തിരുന്ന കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയന്റിൽ നിന്നും വരു ന്ന ഹജ്ജിന് ആയിരത്തോളം അപേക്ഷകര രാണ് ആശ്രയിക്കുന്നത്-
ഹജ്ജിനു പോകേണ്ടവർ കരിപ്പൂരിനെ ഭയ ക്കുന്നത് അമിതമായ വിമാനക്കൂലി ഈടാ ക്കുന്നത് കൊണ്ടാണ് വിമാന കമ്പനികൾ ടെന്റർ നൽകുമ്പോൾ അവിടെ കരിപ്പൂർ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ദുഷ്ടന്മാർ ശ്രമിക്കുന്നു,
ഇതെല്ലാം കണ്ട് മൗനം അവലംബിക്കുന്നവ രെ കുറിച്ച് പൊതുജനത്തിന് എന്താണ് പറയാനുള്ളത് ? നിങ്ങളുടെ പ്രതികരണ ങ്ങൾ ശക്തമായി രേഖപ്പെടുത്തുക.