04/01/2026
അതായത്,
ഹിന്ദു രാഷ്ട്രത്തിനായി നില കൊള്ളുന്ന സംഘപരിവാർ നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ ഏഷ്യാനെറ്റ് ചാനലിൽ ഇരുന്ന് അയാൾ തരുന്ന ശമ്പളവും വാങ്ങി, ബി ജെ പിക്ക് എതിരായ സകല വാർത്തകളും മുക്കുന്ന വിനു. വി. ജോണും പി.ജി. സുരേഷ് കുമാറും ഒരു ഭാഗത്ത്.
മറുഭാഗത്ത് , മത രാഷ്ട്ര വാദത്തിനായി നിലകൊള്ളുന്ന ജമാത്തെ ഇസ്ലാമിയുടെ ശമ്പളം വാങ്ങി, അവർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിച്ച് പണിയെടുക്കുന്ന പ്രമോദ് രാമൻ - നിഷാദ് റാവുത്തർ ടീം.
പ്രകടമായ വർഗീയ ചേരിയിലുള്ള സ്വന്തം മുതലാളിമാർക്ക് മുന്നിൽ മുട്ട് മടക്കി ജോലിയെടുക്കുന്ന ഇവരാണ്, RSS ൻ്റെ കൊലക്കത്തിയിൽ 400 ലേറെ സഖാക്കളെ നഷ്ടപ്പെട്ട ചെങ്കൊടി പ്രസ്ഥാനത്തെ വർഗീയവാദികൾ എന്ന് വിളിക്കുന്നത്..
സംഘപരിവാറിനെതിരെ ആശയപരമായും തെരുവിലും പൊരുതുന്ന ഞങ്ങൾക് വർഗീയ മുതലാളിമാരുടെ ചാനലിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പലകുറി ആവർത്തിച്ചു പറഞ്ഞാലും അതൊന്നും അവരുടെ തലയിൽ കയറാൻ പോകുന്നില്ല..
പാർട്ടി സെക്രട്ടറി നിലപാട് പറഞ്ഞു..
DYFI നിലപാട് പറഞ്ഞു..
പ്രതിപക്ഷ നേതാവ് പറഞ്ഞോ.. ❓
കെപിസിസി പ്രസിഡന്റ് പറഞ്ഞോ.. ❓
UDF ചെയർമാൻ പറഞ്ഞോ.. ❓
മുസ്ലിം ലീഗ് പ്രസിഡന്റ് പറഞ്ഞോ.. ❓
ഇവർ ആരെങ്കിലും വെള്ളാപ്പള്ളിയുടെ ഈ വിഷയത്തിൽ പ്രതികരിച്ചോ.. ❓
ഇല്ല..
എന്നിട്ട് അവരെ ആരെങ്കിലും സംഘി ആക്കിയോ.. ❓
ഇല്ല..
അതായത് മതേതരത്വം ആവർത്തിച്ചു ഉറപ്പിക്കേണ്ടത് CPI(M) എന്ന പാർട്ടിയുടെ ബാധ്യത മാത്രം ആണ്.. ‼️
(താഴെ UDF നേതാക്കൾ വെള്ളാപ്പിളിയെ മത്സരിച്ചു പുകഴ്ത്തി പറഞ്ഞ ചില വാർത്തകൾ താഴെ കാണാം.. )