01/10/2015
ഏങ്ങണ്ടിയൂരിലെ തിരുമംഗലം ക്ഷേത്രത്തിന്‍റെ പത്തടി ദൂരത്തിട്ടാണ് മാരകായുധങളുമായെത്തിയ ആർ.എസ്.എസ്സ് കൊലയാളിസംഘം ധീരസഖാവിനെ വളഞാക്രമിച്ചത്..
ഇരുട്ടിൻറ്റെ മറപറ്റി തൻറ്റെ ജീവനെടുക്കാൻ വന്ന സംഘത്തെ കണ്ട് ഭയന്ന് ഓടുവാൻ ഞങളുടെ ധനീഷ് ഭീരുവായിരുന്നില്ലാ..
ഇരട്ടചങ്കുള്ള ആൺകുട്ടിയായിരുന്നു..
തനിക്ക് നേരെ വന്ന കൊലയാളി സംഘത്തോട് കൊല്ലടാ..പട്ടികളെ എന്നാക്രോശിച്ച് നെഞ്ച് വിരിച്ച് മുന്നോട്ട് വന്നപ്പോൾ..ആർ.എസ്.എസ്സ് പട്ടികൾ പതറിപ്പോയ ആ ഒരു നിമിഷം മതി സഖാവിൻറ്റെ ധീരത അറിയാൻ..
തലക്കുനേരെ വന്ന വെട്ടുകൾ ഇരു കയ്യും കൊണ്ട് തടഞ്ഞ് അവസാന ശ്വാസംവരെ പൊരുതുൻപോൾ .സഖാവിനടുത്തേക്ക് ഓടിയെത്തിയത് ചുറ്റുമുള്ള സഖാവിനെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരിമാരായിരുന്നു..
ആർ.എസ്.എസ്സ് പട്ടികളുടെ വാൾതല സഹോദരിമാർക്കു നേരെ തിരിഞപ്പോൾ എൻറ്റെ പെങ്ങമാരെ വെറുതെ വിടടാ...എന്നെ കൊന്നിട്ട് പോടാ എന്നു പറയുൻപോഴും..അവസാന ശ്വാസം വരെ ഈ സമൂഹത്തോടും സഹോദരിമാരോടും ഉള്ള ആത്മാർത്ഥത ആ വാക്കുകളിൽ തെളിഞ്ഞു കാണാം..
വർഗ്ഗീയ ചെറ്റകള്‍ ക്കെതിരെ ചങ്കിലെ ചുടുചോര കൊടുത്ത് പോരാടിയ ഏങ്ങണ്ടിയൂരിന്‍റെ ചെങ്കൊടി ചോപ്പുള്ള ഇരട്ട ചങ്കുള്ള ധീര സഖാവിൻറ്റെ ജ്വലിക്കുന്ന സ്മരണക്ക് മുന്നിൽ ഒരായിരം രക്ത രക്തപുഷ്പ്പങ്ങള്‍